നീറ്റ് വിവാദം : ഹർജികൾ ഇന്നു വീണ്ടും സുപ്രീംകോടതിയിൽ

നീറ്റ് വിവാദം ഇന്നു വീണ്ടും സുപ്രീംകോടതിയിൽ; പുനഃപരീക്ഷയിൽ നിർണായകം

Jul 11, 2024
നീറ്റ് വിവാദം : ഹർജികൾ  ഇന്നു വീണ്ടും സുപ്രീംകോടതിയിൽ
neet-petitions-again-in-supreme-court-today

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) യുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ചോദ്യപേപ്പർ ചോർച്ച വ്യാപകമായി നടന്നിട്ടുണ്ടെങ്കിൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ വ്യാപ്തി മനസിലാക്കിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ക്രമക്കേട് ഏതാനും സെന്‍ററുകളിൽ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വ്യാപക ചോർച്ച നടന്നിട്ടില്ലെന്നും എൻടിഎ കോടതിയിൽ ഇന്നലെ സമർപ്പിച്ച സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, മെഡിക്കൽ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ആരംഭിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ഇന്നു കോടതി നിലപാട് വ്യക്തമാക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.