വോട്ടെണ്ണൽ ഒരുക്കം തുടങ്ങി

May 1, 2026
വോട്ടെണ്ണൽ  ഒരുക്കം തുടങ്ങി
vote kottayam

കോട്ടയം: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയിലെ അഞ്ചിടങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍ ആരംഭിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകള്‍ സിസിടിവി നിരീക്ഷണത്തിലാണ്. സായുധ പോലീസിന്‍റെ കാവലുമുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണമുണ്ട്.

വോട്ടെണ്ണല്‍ ജോലികള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും തുടങ്ങി. വിവിധ ബാച്ചുകളിലായാണ് പരിശീലനം. ആദ്യഘട്ട റാന്‍ഡമൈസേഷനിലൂടെ 851 ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. 259 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 333 കൗണ്ടിംഗ് അസിസ്റ്റന്‍റുമാര്‍, 259 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മേയ് രണ്ടിനു നടക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ ഇവരില്‍ നിന്നും 20 ശതമാനം പേരെ ഒഴിവാക്കും.


വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലാ, കടുത്തുരുത്തി- കാര്‍മല്‍ സ്‌കൂള്‍ പാലാ.
ചങ്ങനാശേരി, പുതുപ്പള്ളി- എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങനാശേരി.
ഏറ്റുമാനൂര്‍, കോട്ടയം- എംഡി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോട്ടയം.
പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി- സെന്‍റ് ജോര്‍ജ് കോളജ് അരുവിത്തുറ.
വൈക്കം- ബസേലിയോസ് കോളജ് കോട്ടയം

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.